അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാരവേളയിൽ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന് ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ (
സൗദി ജയിലിൽ വധശിക്ഷ കാത്തുകിടന്നിരുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം മുഴുവൻ കൈകോർത്ത ആ ദിനങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. ആ വലിയ ദൗത്യത്തിൽ തന്റെ പേരും ചേർത്ത ഒരാളുണ്ട് -കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിനിയായ സോഫി ബെന്നി.സ്വന്തമായി ആഡംബര ജീവിതമൊന്നുമില്ല ചോർന്നൊലിക്കുന്ന ചെരിയൊരു വീടും ജോലിയുമാണ് ജീവിതം. എന്നിട്ടും അദ്ബുൽ റഹീമിന്റെ അമ്മയുടെ കണ്ണീരിൽ ഒരു അമ്മയുടെ
Degree, PG പഠിക്കുന്നവർക്കും 10, 12 ക്ലാസുകളിൽ Full A+ കിട്ടിയവർക്കും, പോളിടെക്നിക് ഡിപ്ലോമ, CA/CMA/CS, ITI, നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ, സിവിൽ സർവീസിന് പഠിക്കുന്നവർക്കും, എന്തിന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ ( ക്രിസ്ത്യൻ, സിഖ്, ജൈന, മുസ്ലിം, പാഴ്സി, ബുദ്ധ) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പുവഴി
ജോസ് കെ മാണിയെ ഉപദേശിയ്ക്കാനുള്ള ഇല്ല. എങ്കിലും ഒരു പാലാക്കാരൻ എന്ന നിലയിൽ പറയുകയാണ്….. രാഷ്ട്രീയ ആത്മഹത്യ ചെയ്യരുത്…….!37 MLA മാരുമായി, കെ മുരളീധരനുവേണ്ടി കെ കരുണാകരൻ ഇറങ്ങിപ്പുറപ്പെട്ടിട്ട്…… MLA മാരുടെ ആംഗബലം പതിയെ 35 ആയി… പിന്നെ 33, പിന്നെ 31 , പിന്നെ 29 …… അങ്ങനെയങ്ങനെ …. ഒടുവിൽ എന്തായി എന്ന് താങ്കൾ കണ്ടതാണ്.


















